പുഴുവായ് നിന്നപ്പോൾ മുഖം തിരിച്ചെല്ലാവരും ശലഭമായി വന്നപ്പോൾ
പുഞ്ചിരി തൂകി യവരെല്ലാം പാതിരാക്കാറ്റിന്റെ ചുണ്ടില്‍ പ്രണയം കൊളുത്തിയിട്ടൊരു
മഞ്ഞു കണികയിലൊരു ജല ബിന്ദുവായി വീണലിഞ്ഞു
പൊൻപ്രഭകിരണം അലിഞ്ഞൊരാ തേൻ
കണികയിലാ ത്മാവിൻ തുടിപ്പായാതൊരു
പുഷ്പദളങ്ങളിൽ . പറന്നു നിശാ ശലഭം
നിരാശയായി മരവിത്തലച്ചി കേഴും
ചിറകാൽ തഴുകിത്തലോടി പറന്നു പോയ ശലഭമേ ...
കിളിക്കൊഞ്ചലിനായി കാത്തിരിക്കുന്നു ഇന്നും ഞാൻ...
ചിറകുകൾ കൊഴിഞ്ഞൊരാ നിശാശലഭം പോലെ ..
No comments:
Post a Comment